മോസ്‌കോ: നാല് വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുകയാണെന്ന് അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. യുദ്ധം അവസാനിപ്പിക്കാന്‍ സഹായിച്ചത് യുഎസ് ആണെന്നും അതിന് നന്ദി അറിയിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും മൂന്ന് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും യുദ്ധ തടവുകാരെ കൈമാറണമെന്നും ട്രംപ് നിര്‍ദേശിച്ചിരുന്നു. മെയ് 9 മുതല്‍ 11വരെ വെടിനിര്‍ത്തല്‍ നടപ്പിലാക്കി ആയിരത്തോളം യുദ്ധ തടവുകാരെ പരസ്പരം കൈമാറണമെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്.
ചര്‍ച്ചകള്‍ സുഗമമാക്കിയതിന് യുഎസിനോട് നന്ദിയുള്ളവരാണെന്ന് പുടിൻ പറഞ്ഞു. ഇത് റഷ്യയ്ക്കും യുക്രൈനും വേണ്ടിയുള്ള കാര്യമാണ്. യുക്രൈൻ സംഘര്‍ഷം അവസാനിക്കുന്നു. ട്രംപ് നിര്‍ദേശിച്ച യുദ്ധ തടവുകാരുടെ കൈമാറ്റത്തിനായി യുക്രൈൻ്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ്. യുക്രൈന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിന്‍ പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.