തിരുവനന്തപുരം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ആശ പ്രവര്‍ത്തകര്‍. ക്രൂരമായി ആക്രമിച്ചതിന് ശേഷമാണെന്ന് പൊലീസ് വാഹനത്തിൽ കയറ്റിയതെന്ന് ആശ പ്രവര്‍ത്തകര്‍ ആരോപിച്ചു. സമര നേതാവ് എസ് മിനിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയെന്നും വയറ്റിൽ ലാത്തി കൊണ്ട് കുത്തിയെന്നും ആശാ പ്രവര്‍ത്തക പറഞ്ഞു.
കേരളത്തില്‍ എത്തിയ രാഷ്ട്രപതി ഈ ജനാധിപത്യവിരുദ്ധതകള്‍ കാണണമെന്നും ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു. ക്ലിഫ് ഹൗസ് സമരം തത്കാലം അവസാനിപ്പിച്ചതായി സമര നേതാവ് വി കെ സദാനന്ദൻ വ്യക്തമാക്കി. മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും തൊട്ടടുത്ത ദിവസം തന്നെ സമയം അനുവദിക്കാമെന്ന് അറിയിക്കുന്നുവെന്നും സദാനന്ദൻ പറഞ്ഞു. അറസ്റ്റ് ചെയ്ത 19 സമരസമിതി നേതാക്കളെ വിട്ടയക്കുമെന്ന് ഉറപ്പ് കിട്ടിയതായും സദാനന്ദൻ വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.