തിരുവനന്തപുരം: കേസുകളില്‍ പിടിച്ചെടുത്തതും ചരിഞ്ഞ കാട്ടാനകളുടെയും നാട്ടാനകളുടെയും അടക്കം വനംവകുപ്പിന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ കത്തിച്ചതിന് ശേഷമുള്ള വിപണന സാധ്യത പരിശോധിക്കുന്നു. 13 ടണ്ണിലേറെ ആനക്കൊമ്പാണ് വകുപ്പിന്റെ കൈവശമുള്ളത്. ഇതിന് 260 കോടി രൂപയുടെ മൂല്യമുണ്ട്.
സംസ്ഥാനത്തിന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ 2023ലെ നിയമപ്രകാരം കത്തിച്ചു നശിപ്പിക്കണമെന്നാണ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത് പ്രകാരമാണ് ആനക്കൊമ്പുകള്‍ കത്തിച്ചു കളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഈ ആനക്കൊമ്പുകള്‍ കത്തിച്ചതിന് ശേഷമുള്ള ചാരത്തിന്റെ വിപണനമാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഔഷധ കമ്പനികളുമായി ചര്‍ച്ച നടത്തിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.