ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആദ്യഘട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഐആര്‍ജിസിയുടെ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഗുലാം അലി റാഷിദിന്റെ പിന്‍ഗാമിയായായിരുന്നു അലി ഷദ്മാനി ചുമലയേറ്റത്. ഇതിന് നാല് ദിവസങ്ങള്‍ക്ക് ശേഷം അലി ഷദ്മാനി കൊല്ലപ്പെട്ടു എന്നായിരുന്നു ഇസ്രയേലിന്റെ അവകാശവാദം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് അലി ഷദ്മാനിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക