റാഞ്ചി: ഹൈക്കോടതി അഭിഭാഷകയും രണ്ട് മക്കളും ജീവനൊടുക്കാൻ ശ്രമിച്ചു. ചാർട്ടേഡ് അക്കൗണ്ടന്‍റായ മകൻ മരിച്ചു. അഭിഭാഷകയും 14 വയസ്സുകാരിയായ മകളും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ അശോക് നഗറിലാണ് സംഭവം.
ചാർട്ടേഡ് അക്കൗണ്ടന്‍റായ മിഹിർ ആണ് മരിച്ചത്. കൊൽക്കത്തയിൽ നിന്ന് പഠനം പൂർത്തിയാക്കി അടുത്തിടെയാണ് മിഹിർ റാഞ്ചിയിലെ വീട്ടിൽ തിരിച്ചെത്തിയത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മിഹിറിനെ കണ്ടെത്തിയത്. മിഹിറിന്റെ അമ്മയും ജാർഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകയുമായ സ്നേഹ അഖൗരിയും (50), 14 വയസ്സുള്ള സഹോദരിയും വിഷാംശം ഉള്ളിൽ ചെന്ന നിലയിലായിരുന്നു.
അയൽവാസികളും പൊലീസും സ്ഥലത്തെത്തിയപ്പോഴേക്കും മിഹിറിന്‍റെ മരണം സംഭവിച്ചു. അവശനിലയിലായ അമ്മയെയും മകളെയും ഉടൻ തന്നെ റാഞ്ചിയിലെ ഗുരു നാനാക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.