________________________
ഗരുവായൂർ :ഗുരുവായൂർ ക്ഷേത്ര പരിസരത്തെ വ്യാപാര സ്ഥാപനങ്ങളെ തകർക്കുന്നതിനായുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും സോഷ്യൽ മീഡിയ യിലൂടെയുള്ള വ്യാജപ്രചരണങ്ങൾ പ്രചരിപ്പിക്കുന്ന ഉറവിടം കണ്ടെത്തെണമെന്നും കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ആവശ്യപ്പെടുന്നു
സമൂഹ മാധ്യമങ്ങളിലൂടെ
ഗുരുവായൂർ ക്ഷേത്ര പരസരത്തെ കുടിവെള്ള ശ്രോതസ്സുകൾ പൂർണ്ണമായും മലിനമാണെന്നും ക്ഷേത്ര പരിസരത്തെ കല്യാണ മണ്ഡപങ്ങളിൽ സദ്യ നടത്തരുതെന്നും ,
കൂൾ ബാറുകളിൽ നിന്ന് ജൂസുകളോ , ഹോട്ടലിൽ നിന്നും ഭക്ഷണമോ കഴിക്കരുത് എന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് വ്യാജ പ്രചരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരാതി നൽകിയത് .
ക്ഷേത്ര പരിസരത്തെ വ്യാപാര മേഖലയെ തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെയുള്ള സന്ദേശത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഓഫീസർക്കും , തൃശൂർ ജില്ല പോലീസ് മേധാവിക്കും കെ.എച്ച്. ആർ.എ പരാതി നൽകി
ഇതൊടുബന്ധപ്പെട്ട അടിയന്തിര എക്സിക്യൂട്ടിവ് യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു കെ എച്ച് ആർ എ സംസ്ഥാന ട്രഷറർ ശ്രീ സി.ബിജുലാൽ ഉദ്ഘാടനം ചെയ്തു ജില്ലാ ഉപദേശകസമിതി അംഗം ശ്രീ ജി.കെ. പ്രകാശ് നേതാക്കളായ രവീന്ദ്രൻ നമ്പ്യാർ, എൻ . കെ രാമകൃഷ്ണൻ, കെ.പി. സുന്ദരൻ, ഒ.കെ. നാരായണൻ നായർ, രാജേഷ് ഗോകുലം , സിജോ കണ്ടാണ്ണശ്ശേരി, സന്തോഷ് എം. എം , ചന്ദ്രബാബു, അഷറഫ് എൻ.പി. സൂരജ് ബാബു, അബൂബക്കർ ബർക്കത്ത് രഞ്ജിത്ത് വിനായക എന്നിവർ സംസാരിച്ചു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.