വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ യുഎസ് സൈന്യം ആദ്യം 48 മണിക്കൂറിൽ ഉപയോഗിച്ചത് 5.6 ബില്യൺ ഡോളർ വിലമതിക്കുന്ന യുദ്ധോപകരണങ്ങളെന്ന് റിപ്പോർട്ട്. യുഎസ് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം പുറത്തുവിട്ടത്. അത്യാധുനിക വ്യാേമപ്രതിരോധ ഇന്റർസെപ്റ്ററുകളും ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും ഉൾപ്പെടെ നൂറുകണക്കിന് ആയുധങ്ങളാണ് യുഎസ് സൈന്യം ഇറാനെതിരെ വിന്യസിച്ചത്.
ഫെബ്രുവരി 28 തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 2000 ത്തിലധികം യുദ്ധോപകരണങ്ങളാണ് യുഎസ് ഉപയോഗിച്ചത്. ഇറാനിലെ 5,000 ത്തിലധികം സ്ഥലങ്ങളിലും ആക്രമണം നടത്തിയെന്നാണ് യുഎസിന്റെ അവകാശവാദം.
ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. പെട്രോളിയം ഗതാഗതം തടസപ്പെടുത്തുന്ന ഏതൊരു ശ്രമത്തിനും വൻ തോതിലുള്ള സൈനിക നടപടി നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.