സിനിമ കാരണം തനിക്ക് കോടികളുടെ നഷ്ടമുണ്ടായെന്നും ആത്മഹത്യയുടെ വക്കിലാണെന്നും നിർമാതാവ് മുരളി കുന്നുംപുറത്ത്. സുമതി വളവ് സിനിമയ്ക്കെതിരെയും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംവിധായകൻ വിഷ്ണു ശങ്കർ എന്നിവർക്കെതിരെയും ഗുരുതര ആരോപണമാണ് നിർമാതാവ് ഉന്നയിക്കുന്നത്. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിർമാതാവാണ് ഇയാൾ.
ഞാനൊരു സാധാരണ മനുഷ്യനാണ്. ഇപ്പോൾ ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ്. ബിസിനസിൽ ഒരുപാട് ചതികളുണ്ടായി. ആളുകളെ വിശ്വസിക്ക് ഒരുപാട് പണം നഷ്ടമായി. കമ്പനിക്കാർക്ക് ഒരുപാട് പണം കൊടുക്കാനുണ്ട്. ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്. കുടുംബത്തോടൊപ്പം ജീവിച്ച് മതിയായില്ല. ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയാണ് ഇന്ന്. വെള്ളം സിനിമയെ പോലെയല്ല, എന്റെ യഥാർത്ഥ ജീവിതം. അത് സിനിമയ്ക്ക് വേണ്ടി ചെയ്തതാണ്.
നദികളിൽ സുന്ദരി യമുന സിനിമയ്ക്ക് വേണ്ടി ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ ഇവർ രണ്ടുപേരും കള്ളം പറഞ്ഞാണ് എന്റെ അടുത്തേക്ക് വന്നത്. അസിസ്റ്റന്റ് ഡയറക്ടർ എന്നാണ് പറഞ്ഞത്. അങ്ങനെ സിനിമയെടുത്തു. എനിക്ക് രണ്ട് കോടിയുടെ നഷ്ടം വന്നു. ഇവർക്ക് സിനിമയൊന്നും അറിയില്ലെന്ന് പിന്നീടാണ് അറിയുന്നത്. കള്ളം പറഞ്ഞാണ് അവർ വന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.